Monday, July 22, 2013

ഈത്തപ്പഴം ഊര്‍ജ കലവറ

thejasnews
സൌന്ദര്യവും ആരോഗ്യവും ഉണ്ടാവാന്‍ ആഗ്രഹിക്കാത്തവരുണ്േടാ? ചുവന്നു തുടുത്ത അറബികളുടെ സൌന്ദര്യം കണ്ട് അന്തംവിട്ടു ിന്നിട്ടില്ലാത്ത ഗള്‍ഫുകാരുണ്ടാവില്ല. ിങ്ങള്‍ക്കും സൌന്ദര്യവും ബുദ്ധിയും ഉണ്ടാവാുള്ള എളുപ്പവഴിയാണ് ഈത്തപ്പഴം. ഈത്തപ്പഴമില്ലാത്ത ാമ്പുതുറകളില്ല. പോഷകസമ്പന്നമായ ഈ ഫലം ാമ്പുകാലത്തു മാത്രമല്ല, മറ്റു സമയത്തും ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതു ശരീരത്ത്ി ഓജസ്സും പ്രസരിപ്പും ല്‍കുന്നു. പ്രവാചകന്‍ മുഹമ്മദ് ബി ാമ്പു തുറന്നത് കാരക്കകൊണ്ടായിരുന്നു. ഈത്തപ്പഴം കൊണ്ട് ാമ്പു തുറക്കാന്‍ പ്രേരിപ്പിച്ച പ്രവാചകന്‍ അതിു കാരണമായി പറഞ്ഞത് അത് അുഗ്രഹമാണ് എന്നാണ്. ല്ല മാംസളമായ പഴത്തെ ഈത്തപ്പഴം എന്നും ഉണക്കിയതി കാരക്ക എന്നും പറയുന്നു. ഇന്നു ാമ്പുതുറകളില്‍ കാരക്കയുടെ സ്ഥാം ഈത്തപ്പഴം കൈയടക്കി. വിവിധ രാജ്യങ്ങളില്‍ിന്നുള്ള മധുവൂറുന്ന ഈത്തപ്പഴങ്ങള്‍ പഴക്കടകളുടെ ആകര്‍ഷണമാണ്. ാമ്പ് സമയത്തു പകലന്തിയോളം ഭക്ഷണപാീയങ്ങള്‍ വര്‍ജിച്ചശേഷം സന്ധ്യയില്‍ ാമ്പു തുറക്കുമ്പോള്‍ കാരക്കയുടെ ഒരു കഷണം ഭക്ഷിച്ചാല്‍ ഉദരസംബന്ധമായ അസുഖങ്ങള്‍ ഒന്നും ഉണ്ടാവുകയില്ലെന്നു വൈദ്യശാസ്ത്രം പറയുന്നു.

ഈത്തപ്പ(ശാസ്ത്രീയാമം: ജവീലിശഃ ഉമര്യഹശളലൃമ)യിലുണ്ടാവുന്ന ഈ പഴം സ്വാദിഷ്ടമാണ്. ഔഷധമായും ഭക്ഷ്യപദാര്‍ഥമായും ആളുകള്‍ ഇതുപയോഗിച്ചുകൊണ്ടിരിക്കുന്നു. ല്ല മധുരമുള്ളതും തിേന്റെ ിറത്തിലുള്ളതുമായ ഈത്തപ്പഴം ഡാക്ടിലിഫെറേ (ഉമര്യഹശളലൃമ) സസ്യകുലത്തില്‍ പെടുന്നു. ഈത്തപ്പഴം ഉണക്കിയതായാലും പഴുത്തതായാലും അതില്‍ ഇരുമ്പ്, കാത്സ്യം, പൊട്ടാസ്യം, വൈറ്റമിുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. കാരക്കയുടെ കുരുവിു പോലും ഔഷധഗുണമുണ്ട്.
ഗര്‍ഭകാലത്തു സ്ത്രീകള്‍ ഈത്തപ്പഴം ദിവസേ കഴിക്കുന്നതു ശിശുവിന്റെ ആരോഗ്യത്തിു ല്ലതാണ്. അതു സന്താത്തെ ബുദ്ധിമാാക്കുമെന്നു ബി പറഞ്ഞു. പ്രസവിച്ചുകിടക്കുന്നവര്‍ക്കും ഏറ്റവും ല്ല ആഹാരമാണിത്. കാരക്കയില്‍ ഓക്സിറ്റോസിന്‍ എന്ന ഘടകം കൂടുതല്‍ ഉണ്െടന്നതാണു കാരണം. ഗര്‍ഭസ്ഥശിശുവിന്റെ വളര്‍ച്ചയ്ക്കാവശ്യമായ എല്ലാ പോഷകങ്ങളും ഇതില്‍ിന്നു ലഭിക്കും. ഈസാബിയെ ഗര്‍ഭം ധരിച്ച സമയത്ത് മാതാവായ മറിയമിാട് അടുത്തുള്ള ഈത്തപ്പമരം കുലുക്കാന്‍ ദൈവം ആവശ്യപ്പെട്ടതായി ഖുര്‍ആന്‍ പറയുന്നു. പ്രമേഹരോഗികള്‍ക്കും ഈ പഴം ഉപയോഗിക്കാവുന്നതാണ്. പ്രസവം കഴിഞ്ഞയുടന്‍ അമ്മമാര്‍ക്കു പഴവര്‍ഗങ്ങള്‍ കൊടുക്കണമെന്നു ഡോക്ടര്‍മാര്‍ ിര്‍ദേശിക്കുന്നു.
പ്രസവം കാരണം ദുര്‍ബലമായ ശരീരം ഉത്തേജിപ്പിക്കാും ഊര്‍ജസ്വലമാക്കാും വേണ്ടിയത്രേ ഇത്. വജാതശിശുവിായി വേണ്ടത്ര പാലുല്‍പ്പാദിപ്പിക്കാും ഇതാവശ്യമാണ്. ഈത്തപ്പഴത്തിലടങ്ങിയിരിക്കുന്ന ഓക്സിറ്റോസിന്‍ സുഖപ്രസവത്ത്ി ഡോക്ടര്‍മാര്‍ ല്‍കുന്ന ഔഷധത്തിലെ ഒരു പ്രധാ കൂട്ടാണ്. സമൃദ്ധമായി പാലുണ്ടാവാും ഇതു സഹായകമാണ്. ശരീരത്തിലെ ശ്ളേഷ്മഗ്രന്ഥികള്‍ ഉല്‍പ്പാദിപ്പിക്കുന്ന ഓക്സിറ്റോസിന്‍ പ്രസവസമയത്തു ശിശുവി ഗര്‍ഭാശയത്തില്‍ിന്നു പുറത്തു കൊണ്ടുവരാന്‍ ഗര്‍ഭപാത്രത്തെ സങ്കോചിപ്പിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണാണ്.
ശരീരത്തിു കൂടുതല്‍ ചാലകശക്തി ല്‍കുന്നതും എളുപ്പം ദഹം സംഭവിക്കുന്നതുമായ ഒരു പ്രത്യേകതരം പഞ്ചസാരയാണ് ഈത്തപ്പഴത്തിലടങ്ങിയിട്ടുള്ളത്. ശരീരത്തിലെ പഞ്ചസാരയുടെ അളവു ക്രമാതീതമായി വര്‍ധിപ്പിക്കുന്ന ഗ്ളൂക്കോസ് ഇത്തില്‍പ്പെട്ട പഞ്ചസാരയല്ല ഈത്തപ്പഴത്തിലേത്. ഈത്തപ്പഴത്തില്‍ പൊട്ടാസ്യം ധാരാളമായുള്ളതിാല്‍ ഗര്‍ഭിണികള്‍ക്ക് ഛര്‍ദിക്കു ശമമുണ്ടാവാന്‍ ഇതു സഹായിക്കുന്നു. ക്ഷയം, പ്രമേഹം, ഗ്രഹണി, വാതം, ആര്‍ത്തവസംബന്ധമായ അസുഖങ്ങള്‍ എന്നിവയ്ക്ക് ഉത്തമമായ ഔഷധമാണിത്.
ഖുര്‍ആില്‍ പലയിടത്തും സ്വര്‍ഗീയാുഗ്രഹമായാണ് കാരക്കയെ വാഴ്ത്തുന്നത്. സ്വര്‍ഗത്തില്‍ വിശ്വാസികള്‍ക്കായി അല്ലാഹു ഒരുക്കിവച്ചിരിക്കുന്ന പഴങ്ങളില്‍ ഒന്നാണ് ഈത്തപ്പഴമെന്നു ഖുര്‍ആന്‍ പറയുന്നു. കാരക്ക ഭക്ഷണമായും മരുന്നായും ഉപയോഗിക്കുന്നു.
ശരീരത്ത്ി ഊര്‍ജസ്വലതയും ആരോഗ്യവും ല്‍കുന്ന ിരവധി ഘടകങ്ങള്‍ കാരക്കയിലുണ്ട്.
 ഇതു ാരുകള്‍, കൊഴുപ്പ്, പ്രോട്ടീന്‍ എന്നിവയാല്‍ സമൃദ്ധമാണ്. കാരക്കയില്‍ പ്രോട്ടീന്‍, കാല്‍സ്യം, അമിാ ആസിഡ്, സള്‍ഫര്‍, അയേണ്‍, പൊട്ടാസ്യം, ഫോസ്ഫറസ്, മാംഗീസ്, കോപ്പര്‍, കൊബാള്‍ട്ട്, മഗ്ീഷ്യം, സിങ്ക് എന്നീ പോഷകങ്ങളുണ്ട്. കൂടാതെ ഫൈബര്‍, ജീവകം എ1, ബി1, ബി2, ബി3, ബി5, ബി9 എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു.
വൈറ്റമിന്‍ ബി കൊണ്ട് ധ്യമായ ഫോലിക് അമ്ളം ഈത്തപ്പഴത്തിലുണ്ട്. പുതിയ കോശിര്‍മിതിക്കും അമിാ അമ്ളത്തിന്റെ ഉല്‍പ്പാദത്തിും ഇത് അത്യന്താപേക്ഷിതമാണ്.  20-35 ഗ്രാം ാരുകള്‍ ലഭിക്കാാവശ്യമായ ഈത്തപ്പഴം ഒരു ദിവസം കഴിക്കണമെന്ന് അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി ിര്‍ദേശിക്കുന്നു. ഒരു കപ്പ് കാരക്കയില്‍ 415 കലോറി ഊര്‍ജവും 95 ഗ്രാം ഷുഗറും 110 ഗ്രാം കാര്‍ബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്.
കാരക്ക ശരീരത്തില്‍ ജലത്തിന്റെ അളവ് സന്തുലിതമാക്കുന്നതിാവശ്യമായ പൊട്ടാസ്യം  ല്‍കുന്നു. ഓക്സിജന്‍ ശരിയാംവിധം തലച്ചോറിലെത്തിക്കാും രക്തത്തിലെ വിസര്‍ജ്യങ്ങളെ തള്ളാും പൊട്ടാസ്യം ആവശ്യമാണ്. കിഡ്ിയുടെ പ്രവര്‍ത്തം, എല്ലുകളുടെ വളര്‍ച്ച എന്നിവ കാര്യക്ഷമമാക്കാന്‍ കാരക്കയ്ക്ക് കഴിയും. രക്തത്തില്‍ ഇരുമ്പിന്റെ കുറവ് ഇതു പരിഹരിക്കുന്നു. ജീവകം ബി5, ബി9 എന്നിവ ാഡീഞരമ്പുകള്‍ക്കു ശക്തി ല്‍കും.
രണ്േടാ മൂന്നോ ഈത്തപ്പഴം ദിവസവും കഴിച്ചാല്‍ ഫോസ്ഫറസിന്റെ കുറവു പരിഹരിക്കാാവും. ഈത്തപ്പഴം വൃക്കകളുടെ ശരിയായ പ്രവര്‍ത്തത്ത്ി ഉത്തമമാണ്. മൂലക്കുരുവിും വിഷബാധയ്ക്കും പരിഹാരമാണിത്.
ക്രി.മു. 4000 മുതല്‍ മുഷ്യര്‍ ഈത്തപ്പ കൃഷിചെയ്തിരുന്നതായി കരുതുന്നു. എപ്പോഴും കിളിര്‍ത്തു കാണപ്പെടുന്ന ഈത്തപ്പ ഉഷ്ണമേഖലാ പ്രദേശങ്ങളിലാണു കാണപ്പെടുന്നതെങ്കിലും മിതശീതോഷ്ണ മേഖലയിലും വളര്‍ന്നുവരാറുണ്ട്. എല്ലാ കാലാവസ്ഥയിലും ഉണങ്ങാതെ ില്‍ക്കുന്ന വൃക്ഷങ്ങളില്‍ പെട്ടതാണ് ഈത്തപ്പ. മധ്യേഷ്യയില്‍ ആയിരക്കണക്കിു വര്‍ഷങ്ങള്‍ക്കു മുമ്പു തൊട്ടേ ഈത്തപ്പഴം മുഖ്യ ഭക്ഷണപദാര്‍ഥമാണ്. ഈജിപ്ത്, സൌദി അറേബ്യ, ഇറാന്‍, യു.എ.ഇ, അല്‍ജീരിയ, ഇറാഖ് എന്നീ രാജ്യങ്ങളാണു ലോകത്തിലെ പ്രധാ ഈത്തപ്പഴ ഉല്‍പ്പാദകര്‍.  
കഠിമായ ചൂടി ചെറുത്തുില്‍ക്കാുള്ള ശേഷി ഇതിുണ്ട്.  ഈത്തപ്പ അഞ്ചാം വര്‍ഷം മുതല്‍  പുഷ്പിക്കാന്‍ തുടങ്ങും. 30-40 വര്‍ഷം വരെ ല്ലവിധത്തില്‍ അത് ഫലമുല്‍പ്പാദിപ്പിച്ചുകൊണ്ടിരിക്കും. വിഷുവിന്റെ വരവറിയിച്ച് കണിക്കൊന്ന പൂക്കുംപോലെ റമദാ സ്വാഗതംചെയ്യാന്‍ ജൂണ്‍മാസത്തോടെ ഈത്തപ്പഴം വിളഞ്ഞു പാകമാവുന്നു. ഒരു സീസണില്‍ ഒരു ഈത്തപ്പയില്‍ിന്ന് ൂറു കിലോ വരെ പഴം ലഭിക്കുന്നു.
മക്കള്‍ക്കു ദിവസവും ചോക്ളേറ്റും മിഠായിയും വാങ്ങിക്കൊടുക്കുന്ന രക്ഷിതാക്കള്‍ അവരോടു സ്ഹേമുണ്െടങ്കില്‍ ചെയ്യേണ്ടത് ഈത്തപ്പഴം പോലുള്ള പഴങ്ങള്‍ വാങ്ങി ല്‍കുകയാണ്. പ്രഭാതത്തില്‍ ിങ്ങളുടെ ശരീരത്തിലേക്ക് ആദ്യം ചെല്ലുന്നത് ഈത്തപ്പഴമാവട്ടെ. എന്നുവച്ച് ഈത്തപ്പഴത്തിന്റെ ഗുണങ്ങള്‍ അറിഞ്ഞ് ധൃതികൂട്ടി അങ്ങാടിയിലേക്കു ചെന്നാല്‍ വില കേട്ട് ിങ്ങള്‍ ഞെട്ടിയേക്കും. കിലോയ്ക്ക് 100 മുതല്‍ 4,000 വരെയാണു വില.

No comments:

Post a Comment